ToGetHer WE CAN

9-8-19 ന് പ്രളയദിവസം 6 ലക്ഷം മലയാളികൾ കണ്ട് 1400 COMMENTS ലൂടെ വിവരങ്ങൾ പങ്കു വച്ച SITE ആണിത്.

" ToGetHer WE CAN.......... " :RAJ grp
Showing posts with label KOLLAM DAA. Show all posts
Showing posts with label KOLLAM DAA. Show all posts

പെരുമൺ ദുരന്തം


m

ജൂലൈ 8 2:43 PM-ന് 
പൊതുവായത് ഉം ആയി പങ്കിട്ടു
പൊതുവായത്
പെരുമൺ ദുരന്തത്തിന് 33 വർഷം.
1988 ജൂലൈ 8.....
നാടിനെ നടുക്കിയ പെരുമൺ ദുരന്തം..
അന്ന് ഉച്ചയോടെ ബാംഗ്ളൂരിൽ നിന്നും ഇരമ്പിയെത്തിയ " ഐലൻഡ് എക്സ്പ്രസ്സ്‌ "പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടി കായലിലേക്ക് കൂപ്പുകുത്തുകയായിരുന്നു.... ആ ദിനം ഉൾക്കിടിലത്തോടെ മാത്രമേ ഓർമ്മയിൽ വരൂ.... കാണാക്കയങ്ങളിൽ മുങ്ങിപ്പോയ ബോഗികളിൽ കുടുങ്ങി പിടഞ്ഞു മരിച്ചത് 105 മനുഷ്യ ജീവനുകൾ.. നിരവധി പേർക്ക് മാരകമായി പരിക്കേറ്റു..... ചിലർ ജീവച്ഛവങ്ങളായി ഇപ്പോഴും ജീവിക്കുന്നു...
നമ്മോടു വിട പറഞ്ഞ 105 സഹോദരങ്ങളുടെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു.🌹🌹

 m

വിവാഹ പന്തലിൽ നിന്നാണ് അന്നത്തെ സ്ഥലം എംഎൽഎ ജെ മേഴ്‌സിക്കുട്ടിയമ്മ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വാർത്തയറിയുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം വിവാഹത്തിനായി എത്തിയിരുന്നു. എന്നാൽ വിവാഹം നേരത്തെയാക്കി മേഴ്‌സിക്കുട്ടി അടക്കം മന്ത്രിമാരും മുഖ്യമന്ത്രിയും പെരുമണ്ണിലേക്ക് എത്തുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നായിരുന്നു റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ ടൊർണാഡോ എന്ന കരിംചുഴലിയാണ് ദുരന്തകാരണമെന്നാണ് റെയിൽവേയിലെ സേഫ്റ്റി കമ്മീഷണർ ആയിരുന്ന സൂര്യനാരായണന്റെ കണ്ടെത്തൽ.
പക്ഷെ ചുഴലിക്കാറ്റെന്ന വാദം പ്രദേശവാസികൾ തള്ളി. പാളത്തിൽ ജോലികൾ നടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നതടക്കമുള്ള അഭ്യൂഹങ്ങൾ പടർന്നു.

പുനരന്വേഷണം നടന്നെങ്കിലും ചുഴലിക്കാറ്റെന്ന നിഗമനത്തിൽ നിന്ന് മാറ്റം വന്നില്ല. പിന്നെ പതിയേ പതിയേ അന്വേഷണങ്ങൾ അവസാനിച്ചു. ജുഡീഷ്യൽ അന്വേഷണം എന്ന നാട്ടുകാരുടെ ആവശ്യം പോയ കാലത്തിനൊപ്പം ചവറ്റുകൊട്ടയിലായി. നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ പേറുന്ന
ഈ ദുരന്തസ്മാരകത്തിൽ പക്ഷെ ഇന്നും ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു.. തീവണ്ടിദുരന്തം നടന്നതെങ്ങനെ ?

m

1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

********************************************************************************************************************

നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. ആ ദുരന്തത്തോടൊപ്പം മനുഷ്യത്വം മരവിക്കുന്ന മറ്റൊരു വാർത്ത കൂടി കേട്ടു കേരളം. ശവത്തിൽ നിന്ന് മനുഷ്യൻ ധനം കവർന്ന് അറപ്പ്‌ മാറിയ രാത്രി ആയിരുന്നു അത്‌ എന്ന്. രാത്രിയുടെ മറവിൽ ഒരോ മൃതദേഹത്ത്‌ നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടു. ജീവനു വേണ്ടി യാചിച്ചവരുടെ ഇടയിലൂടെ നന്മയുടെ നീരുറവ വറ്റിയ ഒരു കൂട്ടർ കൊള്ള നടത്തി. അപകടത്തിൽപ്പെട്ട ബോഗികൾ ഉയർത്തുന്നതിനുള്ള റെയിൽവേയുടെ ശ്രമങ്ങൾ വേണ്ട പോലെ വിജയം കണ്ടില്ല. അപകടം കാണാൻ കൊല്ലത്തേക്കെത്തിയ ജനങ്ങൾ അന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാക്കി. ദുരന്തമാസ്വാദിക്കാൻ വേണ്ടി മാത്രം ദൂരെ ദിക്കിൽ നിന്നും കൊല്ലത്ത് തമ്പടിച്ചവർ പെരുമണിൽ തടിച്ചുകൂടി. പിന്നീട് ശവത്തിന്റെ ദുർഗന്ധം പരന്ന്നു തുടങ്ങിയപ്പോൾ പതുക്കെ കാഴ്ചക്കാർ പിൻവാങ്ങി തുടങ്ങി. ദിനങ്ങൾ അഞ്ച് കഴിഞ്ഞിട്ടും വെള്ളത്തിലാണ്ട് കിടന്നിരുന്ന ബോഗികളിൽ നിന്നും മൃതശരീരങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

**********************************************************************************************************************

ദുരന്തത്തിൽ മരിച്ച 17 പേർക്ക് യഥാർത്ഥ അവകാശികളില്ലെന്ന കാരണം പറഞ്ഞ് റെയിൽവെ അധികാരികൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. സ്വജീവൻ അവഗണിച്ച് നാല്പതോളം പേരെ മരണവക്കിൽ നിന്ന് രക്ഷിച്ച് രോഗിയായി മാറിയ കൊടുവിള സ്വദേശി വിജയൻ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർക്ക് അന്നത്തെ റെയിൽവെ മന്ത്രി മാധവറാവു സിന്ധ്യ വാഗ്ദാനം ചെയ്ത പാരിതോഷികം ഇനിയും പൂർണമായും നൽകിയിട്ടില്ല. മരിച്ച മുതിർന്നവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് 50,000 രൂപയുമായിരുന്നു നഷ്ടപരിഹാരം. [1]

കാരണം[തിരുത്തുക]

എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ[2] അഷ്ടമുടിക്കായലിലേക്ക്‌ പതിക്കുകയായിരുന്നു. [3]അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും,[4] യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണ് [5].റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണർ സൂര്യനാരായണൻ ആദ്യം സൂചിപ്പിച്ചിരുന്നു. പീന്നീട് റയിൽവേയുടെ മുഖം രക്ഷിക്കാനായി കുറ്റം ചുഴലിക്കാറ്റിൽ ആരോപിക്കുകയായിരുന്നു. [6] തീവണ്ടിയുടെ 10 ബോഗികളാണ് കായലിൽ വീണത്. 200-ഓളം പേർക്ക് പരിക്കേറ്റു[7].ദുരന്തം നടന്ന ദിവസം പാലത്തിലും പാലത്തിനു സമീപത്തും പാളത്തിൽ ജോലികൾ നടക്കുകയായിരുന്നു. [8] എൻജിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്ന് റെയിൽവേ അധികൃതർ ഒഴികെ ബാക്കിയെല്ലാവരും വിശ്വസിക്കുന്നു. [9] തീവണ്ടി അമിത വേഗത്തിൽ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചർച്ച ചെയ്തിരുന്നു [1] അന്നൊരു ചെറിയ മഴയും[10] നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികൾ ആവർത്തിച്ചു പറഞ്ഞതാണ്.[11] പിന്നെയും അന്വേഷണം നടന്നു. മുൻ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊർണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല. [12] ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോർട്ട്‌ പാർലമെന്റിൽ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്ക്കം ഇത്‌ തങ്ങളിൽ തന്നെ ഒതുക്കിതീർക്കാൻ റെയിൽവെക്ക്‌ സഹായകമായി. [13]

ദുരന്തദിനത്തിൽ കോരിച്ചൊരിയുന്ന മഴയിൽ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാൽ അപകടസമയം ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ അടുത്ത കടയിൽ പോയിരുന്നതായാണ്‌ അറിയുന്നത്‌. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററിൽ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിൻ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങൾ അന്നത്തെ തടി സ്ലീപ്പറിൽ ഉണ്ടായിരുന്നു. [14]

ശേഷം[തിരുത്തുക]

മാപ്പിള ഖലാസികൾ ഉള്ളതുകൊണ്ടാണ് കായലിൽ വീണ ബോഗികൾ എടുക്കാൻ കഴിഞ്ഞത്. അപകടത്തിനു ശേഷം റെയിൽവെ പെരുമണിൽ ഒരു പുതിയ പാലം നിർമ്മിച്ചു. ദുരന്തം നടന്ന് അഞ്ച് വർഷത്തിനു ശേഷമാണ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ പുതിയ പാലം വന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ ചുമതല. [15] ഇവിടെ ഒരു ദുരന്തസ്മാരകം സ്ഥാപിച്ചിട്ടുണ്ടു്. ദുരന്തം നടന്ന സ്ഥലത്ത് റെയിൽവേ നിർമിച്ച സ്മൃതി മണ്ഡപം വർഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. റെയിൽവേയുടെ കൈവശമുള്ള ഈഭൂമി തങ്ങൾക്ക് കൈമാറണമെന്ന് സംഘടനകൾ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതെല്ലാം അവഗണിച്ചു. മാത്രമല്ല വികസനമെന്ന പേരിൽ അധികൃതർ സ്മൃതി മണ്ഡപം പലതവണ മാറ്റിസ്ഥാപിക്കുകയും ചെയ്തു. റെയിൽവേ അധികൃതർ പെരുമൺ ദുരന്തത്തെ മറന്നുകഴിഞ്ഞു. ദുരന്തത്തിന്റെ വാർഷികദിനാചരണങ്ങളിൽ റെയിൽവേയുമായി ബന്ധപ്പെട്ട ആരും പങ്കെടുക്കാറില്ല. [1]

ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളിൽ പലർക്കും അർഹമായ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനിൽക്കുന്നു. 105 പേരാണ്‌ ദുരന്തത്തിൽ മരണപ്പെട്ടതെന്നിരിക്കെ ഇതിൽ മുപ്പതോളം പേർക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികൾ സർക്കാർ ഉപേക്ഷിച്ച നിലയിലാണ്‌. പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1990ൽ നിർമിച്ച പെരുമൺ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വർഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌.

FB LOVE

 

💥തെറിപ്രതികാരം ഡാ 💪🏽☠️
💥2016 ഇൽ കണ്ണൂർ രാജയെ , INDU BABU എന്ന FAKE ID യിൽ വന്ന് കൊല്ലം , DEVIKA PILLAI ( ദേവൂ ), തെറി വിളിച്ചപ്പോൾ ,കൊല്ലത് പുറ്റിങ്ങൽ പൊട്ടിത്തെറി ഉണ്ടായി .......🔥
💥2017-പനി മരണം , ഓഖി ,
💥2018- മധ്യകേരള പ്രളയം ,
💥2019- മലപ്പുറം , വയനാട് ഉരുൾ പൊട്ടൽ ,
💥2020-കൊറോണ ...
തുടർച്ചയായി ദുരന്തങ്ങൾ ...🤪
💥2020 ഇൽ ദേവുവിന്റെ MARRIAGE കുളം ആക്കാൻ വേണ്ടിയാണ് കൊറോണ വന്നത് ...,👻
💥രാജയെ തെറി വിളിച്ചവളുടെ നാടിന്റെ ഗതി ...😭
💥ഒരു ഭൂകംബം ...കൊണ്ടെങ്കിലും തീരുമോ ??👹

ദുരന്തം- KOLLAM- KANNUR RAJA RAJ

m

Viswa Rajan ഒരു ഓർമ്മ പങ്കിട്ടു.

4 മണിക്കൂർ 
Shared with പൊതുവായത്
പൊതുവായത്

Viswa Rajan 4 പുതിയ ഫോട്ടോകൾ ചേർത്തു.

ദുരന്ത ജന്മങ്ങളെ കൊറോണ പോലെ അകറ്റി നിർത്തുക -
2-6-20:
ദുരന്തങ്ങളുണ്ടാകാത്ത കണ്ണൂരിന്റെ സഖാവ്‌ പിണറായിയെ , ദുരന്തനാടായ കൊല്ലത്തെ ഒരു സംഘീ, 'ദുരന്തം' എന്ന് പറഞ് ഇട്ട POST ഇൽ ,"കൊല്ലത്തു ഉടൻ ദുരന്തം ഉണ്ടാകും"..എന്ന് COMMENT ചെയ്തു.😎
( പിന്നീട് ,സത്യം മാത്രം പറയുന്ന രാജയെ GROUP ന്ന് പുറത്താക്കി).🤓.
അതേ സമയം തന്നെ ,
മലപ്പുറം ദേവിക ആത്മഹത്യ ചെയ്തു .
(രാജയെ തെറി വിളിച്ച കൊല്ലം ഗേൾ ന്റെ പേരും 'ദേവിക' എന്നാണ്.)
ആദിവാസി മധുവിനെ അടിച്ചു കൊന്ന കുഞ്ഞാപ്പ ടീം ന്റെ മലപ്പുറം നാട്ടിൽ ആനയ്ക്ക് പടക്കം കൊടുത്തു കൊന്നു .
3-6-20:
കൊല്ലം ബാങ്കിനുള്ളിൽ സ്ത്രീ ആത്മഹത്യ ചെയ്തു .
തീകൊളുത്തി ആയിരുന്നു രണ്ട് ആത്മഹത്യകളും ...,ആനക്ക് പടക്കം ...
( കൊറോണ പിടിച് മരിക്കുന്ന 90% പേരും ന്യൂനപക്ഷം ആണ്).
മോശം ജനങ്ങൾ ഉള്ള നാട്ടിൽ ഇടക്കിടെ ദുരന്തങ്ങൾ ഉണ്ടാകും.
കേരളത്തിൽ ന്യൂനപക്ഷ & DARK ഹിന്ദു AREA യിൽ മാത്രമാണ് ദൈവം ദുരന്തങ്ങൾ & കൂടുതൽ ACCIDENTS ഉണ്ടാകാറുള്ളത് .
( കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ACCIDENT ഇൽ മരിച്ച ഒരു CPM കാരനെ കാണിച്ചാൽ 1 LAKH കിട്ടും..TRY IT JokeRSS 🤡...).
OFF BEAT -
പെരുമ്പാവൂർ രഞ്ജിത്ത് നെ പോലെ തെറ്റിദ്ധാരണ വാർത്തകൾ പ്രചരിപ്പിക്കുന്ന എല്ലാവരും 10 വർഷത്തിനുള്ളിൽ ചത്തു തീരും .
(മരണദേവൻ രാജരാജൻ STRIKES AGAIN🙏🏻
ലൈക്ക്
അഭിപ്രായം

0 അഭിപ്രായങ്ങള്‍

m

GOVT നു കൊടുക്കുക

ദുരന്തങ്ങൾ നൽകുന്ന പാഠം; -----------------------------------------------; ക്ലാസ് ടീച്ചർ ഇല്ലാത്തതിനാൽ ബഹളം വെക്കുന്ന ക്ലാസ്സിലേക്ക് വന്ന ...